ശലോമോൻ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ഇരുപതു മുഴം വീതവും ഉയരം പത്തു മുഴവും ആയിരുന്നു. (2 ദിനവൃത്താന്തം 4:1).
യാഗപീഠം എന്ന വാക്കിന്റെ എബ്രായ പദത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള പരിഭാഷയുടെ അര്‍ത്ഥം "കൊല്ലുന്ന സ്ഥലം", "യാഗത്തിന്റെ സ്ഥലം" എന്നാണ്. ആചാരപരമായ യാഗങ്ങളുടെ സ്ഥലമായിരുന്നു അത്. നമ്മുടെ യാഗപീഠം, അഥവാ "കൊല്ലുന്ന സ്ഥലം" കുരിശ് ആകുന്നു, അവിടെയാണ് യേശു നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചത് മാത്രമല്ല നാം സ്വയം മരിക്കുകയും യേശുവിനായി ജീവിക്കുകയും ചെയ്തുകൊണ്ട് അവന്റെ മാതൃക നാം പിന്തുടരേണ്ടത് ആവശ്യമാണ്.
സമാഗമനക്കുടാരത്തിനായി പ്രഥമമായി ഉണ്ടാക്കിയ യാഗപീഠത്തെക്കാള് ഇരട്ടി വലിപ്പമുള്ളതായിരുന്നു ഈ യാഗപീഠം(ഇരുപതു മുഴം നീളവും, ഇരുപതു മുഴം വീതിയും). [പുറപ്പാട് 27:1-2].
വൃത്താകാരമായ ഒരു ജലസംഭരണിയും അവൻ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്തു മുഴവും ആഴം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു. അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു. (2 ദിനവൃത്താന്തം 4:2-3).
തങ്ങളെത്തന്നെ ശുദ്ധീകരിക്കേണ്ടതിനായി ശരീരം കഴുകാത്ത പുരോഹിതന്മാര് മരിക്കുമായിരുന്നു (പുറപ്പാട് 30:20). ഈ വലിയ ജലസംഭരണി സ്ഥാപിച്ചിരുന്നത് കാളകളുടെ രൂപത്തിലുള്ള പന്ത്രണ്ടു പ്രതിമകളിന്മേല്‍ ആയിരുന്നു. "ജീവജലവുമായി ലോകമെമ്പാടും പോയ പന്ത്രണ്ടു ശിഷ്യന്മാരെ മുന്‍കൂട്ടി സൂചിപ്പിക്കുന്നതാണ് ഇതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു".
അവൻ പൊന്നുകൊണ്ട് പത്തു വിളക്കുകളും കൽപ്പനപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു. അവൻ പത്തു മേശകളും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു; പൊന്നുംകൊണ്ട് നൂറു തളികകളും ഉണ്ടാക്കി. (2 ദിനവൃത്താന്തം 4:7-8).
വിളക്കുകള്‍ സ്ഥാപിക്കുവാന്‍ വിളക്കുതണ്ടുകളും കാഴ്ചയപ്പം വെക്കുവാന്‍ മേശകളും ആലയം പണിത സമയത്ത് അനിവാര്യമായിരുന്നു, യിസ്രായേലിനു ദൈവവുമായുള്ള തുടര്‍മാനമായ കൂട്ടായ്മയെയാണ് ആ അപ്പം പ്രതിനിധാനം ചെയ്യുന്നത്. ശ്രദ്ധിക്കുക, പഴയ സമാഗമനക്കുടാരത്തില്‍ ഒരു വിളക്കുതണ്ടും ഒരു മേശയും ഉണ്ടായിരുന്നു. ആലയം ഒരു വലിയ വെളിച്ചത്തേയും വലിയ ശക്തമായ കൂട്ടായ്മയേയും ബന്ധങ്ങളേയും ഉചിതമായി പ്രദര്‍ശിപ്പിക്കുന്നു.
ഹൂരാം കലങ്ങളും ചട്ടുകങ്ങളും തളികകളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനു വേണ്ടി ചെയ്യേണ്ടിയിരുന്ന പണികൾ തീർത്തു. (2 ദിനവൃത്താന്തം 4:11).
ഹൂരാം പകുതി യിസ്രായേല്യനും പകുതി ജാതീയനുമായിരുന്നുവെങ്കിലും, അവന് ആ ഭാഗത്തെ ഏറ്റവും വൈദഗ്ധ്യമുള്ള കരകൌശലക്കാരന്‍ ആയിരുന്നു.
ആലയത്തിലെ സങ്കീര്‍ണ്ണമായ കലാപരമായ ജോലി ഉള്‍പ്പെടെ അവന്റെ സകല ദൌത്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ ശലോമോന് അവനെ നിയമിച്ചു.
യാഗപീഠം എന്ന വാക്കിന്റെ എബ്രായ പദത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള പരിഭാഷയുടെ അര്‍ത്ഥം "കൊല്ലുന്ന സ്ഥലം", "യാഗത്തിന്റെ സ്ഥലം" എന്നാണ്. ആചാരപരമായ യാഗങ്ങളുടെ സ്ഥലമായിരുന്നു അത്. നമ്മുടെ യാഗപീഠം, അഥവാ "കൊല്ലുന്ന സ്ഥലം" കുരിശ് ആകുന്നു, അവിടെയാണ് യേശു നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചത് മാത്രമല്ല നാം സ്വയം മരിക്കുകയും യേശുവിനായി ജീവിക്കുകയും ചെയ്തുകൊണ്ട് അവന്റെ മാതൃക നാം പിന്തുടരേണ്ടത് ആവശ്യമാണ്.
സമാഗമനക്കുടാരത്തിനായി പ്രഥമമായി ഉണ്ടാക്കിയ യാഗപീഠത്തെക്കാള് ഇരട്ടി വലിപ്പമുള്ളതായിരുന്നു ഈ യാഗപീഠം(ഇരുപതു മുഴം നീളവും, ഇരുപതു മുഴം വീതിയും). [പുറപ്പാട് 27:1-2].
വൃത്താകാരമായ ഒരു ജലസംഭരണിയും അവൻ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്തു മുഴവും ആഴം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു. അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു. (2 ദിനവൃത്താന്തം 4:2-3).
തങ്ങളെത്തന്നെ ശുദ്ധീകരിക്കേണ്ടതിനായി ശരീരം കഴുകാത്ത പുരോഹിതന്മാര് മരിക്കുമായിരുന്നു (പുറപ്പാട് 30:20). ഈ വലിയ ജലസംഭരണി സ്ഥാപിച്ചിരുന്നത് കാളകളുടെ രൂപത്തിലുള്ള പന്ത്രണ്ടു പ്രതിമകളിന്മേല്‍ ആയിരുന്നു. "ജീവജലവുമായി ലോകമെമ്പാടും പോയ പന്ത്രണ്ടു ശിഷ്യന്മാരെ മുന്‍കൂട്ടി സൂചിപ്പിക്കുന്നതാണ് ഇതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു".
അവൻ പൊന്നുകൊണ്ട് പത്തു വിളക്കുകളും കൽപ്പനപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു. അവൻ പത്തു മേശകളും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു; പൊന്നുംകൊണ്ട് നൂറു തളികകളും ഉണ്ടാക്കി. (2 ദിനവൃത്താന്തം 4:7-8).
വിളക്കുകള്‍ സ്ഥാപിക്കുവാന്‍ വിളക്കുതണ്ടുകളും കാഴ്ചയപ്പം വെക്കുവാന്‍ മേശകളും ആലയം പണിത സമയത്ത് അനിവാര്യമായിരുന്നു, യിസ്രായേലിനു ദൈവവുമായുള്ള തുടര്‍മാനമായ കൂട്ടായ്മയെയാണ് ആ അപ്പം പ്രതിനിധാനം ചെയ്യുന്നത്. ശ്രദ്ധിക്കുക, പഴയ സമാഗമനക്കുടാരത്തില്‍ ഒരു വിളക്കുതണ്ടും ഒരു മേശയും ഉണ്ടായിരുന്നു. ആലയം ഒരു വലിയ വെളിച്ചത്തേയും വലിയ ശക്തമായ കൂട്ടായ്മയേയും ബന്ധങ്ങളേയും ഉചിതമായി പ്രദര്‍ശിപ്പിക്കുന്നു.
ഹൂരാം കലങ്ങളും ചട്ടുകങ്ങളും തളികകളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനു വേണ്ടി ചെയ്യേണ്ടിയിരുന്ന പണികൾ തീർത്തു. (2 ദിനവൃത്താന്തം 4:11).
ഹൂരാം പകുതി യിസ്രായേല്യനും പകുതി ജാതീയനുമായിരുന്നുവെങ്കിലും, അവന് ആ ഭാഗത്തെ ഏറ്റവും വൈദഗ്ധ്യമുള്ള കരകൌശലക്കാരന്‍ ആയിരുന്നു.
ആലയത്തിലെ സങ്കീര്‍ണ്ണമായ കലാപരമായ ജോലി ഉള്‍പ്പെടെ അവന്റെ സകല ദൌത്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ ശലോമോന് അവനെ നിയമിച്ചു.
Chapters