അവൻ ഓരോ പട്ടണത്തിലും പരിചകളും കുന്തങ്ങളും സ്ഥാപിച്ച് അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്ത് ഉണ്ടായിരുന്നു. (2 ദിനവൃത്താന്തം 11:12).
രെഹബെയാമിന്റെ ലക്ഷ്യം തന്റെ സാമ്രാജ്യം ഉറപ്പിക്കുക എന്നതായിരുന്നു, അത് ചെയ്യുന്നതില്‍ ഒരു പരിധിവരെ അവന് വിജയിക്കയും ചെയ്തു.
എന്നാല്‍ കാര്യങ്ങളുടെ മഹത്തായ പദ്ധതിയുടെ നടുവില്‍ അവന്റെ ആധിപത്യത്തിന്റെ ഏകീകരണത്തിനു ഏറ്റവും അനിവാര്യമായിരുന്ന ആത്മീക വിഷയങ്ങളെ അവന് അവഗണിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
യിസ്രായേലിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള പുരോഹിതന്മാരും ലേവ്യരും അവന്റെ അടുക്കൽ വന്നുചേർന്നു. (2 ദിനവൃത്താന്തം 11:13).
വടക്കേ രാജ്യത്തിന്റെ ഒന്നാമത്തെ രാജാവായ യോരോബെയാമിന്റെ കീഴിലുണ്ടായിരുന്ന സംസ്ഥാനങ്ങള്‍ പിന്താങ്ങിയ വിഗ്രഹാരാധനയോടുള്ള പ്രതികരണമായിട്ടാണ് ഇത് ചെയ്തത്. (1 രാജാക്കന്മാര് 12:26-33). ദൈവത്തിന്റെ ഈ ദാസന്മാര് ആരാധനയെ സംബന്ധിച്ചും ന്യായപ്രമാണപ്രകാരമുള്ള ശിക്ഷയെ സംബന്ധിച്ചുമുള്ള ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന ദേശത്ത് പാര്‍ക്കുവാന്‍ വിസമ്മതിച്ചു.
പൂജാഗിരികൾക്കും, ഭൂതങ്ങൾക്കും, കാളക്കുട്ടികളുടെ വിഗ്രഹങ്ങൾക്കും ശുശ്രൂഷ ചെയ്യാൻ വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട് (2 ദിനവൃത്താന്തം 11:15).
പുരാതന കാലങ്ങളില്‍, ചില ശക്തമായ പൈശാചീക സത്തകള്‍ മരുഭൂമിയില്‍ തങ്ങളുടെ വാസസ്ഥലം ഒരുക്കിയിരുന്നുവെന്ന് യെഹൂദാ റബ്ബിമാര്‍ വിശ്വസിച്ചിരുന്നു. എബ്രായ ഭാഷയില്‍ "പിശാച്" എന്നതിനു പ്രെത്യേക പദമില്ല; എന്നിരുന്നാലും പിശാചുക്കളെ തിരിച്ചറിയേണ്ടതിനു ഉപയോഗിച്ചിരുന്ന ഒരു വാക്കുണ്ട്, (സാടിര്) അതിന്റെ അര്‍ത്ഥം "ഭൂതം" എന്നാകുന്നു. മരുഭൂമിയിലെ ആത്മാവിനെ തിരിച്ചറിയേണ്ടതിനു ആദിമ സമയത്തെ യെഹൂദാ മതത്തില്‍ പെട്ടവര്‍ ഉപയോഗിച്ചിരുന്ന പദമാണിത്. "ഭൂതങ്ങള്‍" എന്നര്‍ത്ഥം വരുന്ന ഈ പദം ലേവ്യാപുസ്തകം 17:7ലും, 2 ദിനവൃത്താന്തം 11:15ലും കാണാം. ആ പദം യെശയ്യാവ് 34:14ലും ഉപയോഗിച്ചിട്ടുണ്ട്, അവിടെ എദോമിന്റെ ഭരണകാലത്ത് വനഭൂതങ്ങള് പരസ്പരം വന്ദനം ചെയ്യുന്നുവെന്ന് കാണുവാന്‍ സാധിക്കും.
രെഹബെയാമിന്റെ ലക്ഷ്യം തന്റെ സാമ്രാജ്യം ഉറപ്പിക്കുക എന്നതായിരുന്നു, അത് ചെയ്യുന്നതില്‍ ഒരു പരിധിവരെ അവന് വിജയിക്കയും ചെയ്തു.
എന്നാല്‍ കാര്യങ്ങളുടെ മഹത്തായ പദ്ധതിയുടെ നടുവില്‍ അവന്റെ ആധിപത്യത്തിന്റെ ഏകീകരണത്തിനു ഏറ്റവും അനിവാര്യമായിരുന്ന ആത്മീക വിഷയങ്ങളെ അവന് അവഗണിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
യിസ്രായേലിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള പുരോഹിതന്മാരും ലേവ്യരും അവന്റെ അടുക്കൽ വന്നുചേർന്നു. (2 ദിനവൃത്താന്തം 11:13).
വടക്കേ രാജ്യത്തിന്റെ ഒന്നാമത്തെ രാജാവായ യോരോബെയാമിന്റെ കീഴിലുണ്ടായിരുന്ന സംസ്ഥാനങ്ങള്‍ പിന്താങ്ങിയ വിഗ്രഹാരാധനയോടുള്ള പ്രതികരണമായിട്ടാണ് ഇത് ചെയ്തത്. (1 രാജാക്കന്മാര് 12:26-33). ദൈവത്തിന്റെ ഈ ദാസന്മാര് ആരാധനയെ സംബന്ധിച്ചും ന്യായപ്രമാണപ്രകാരമുള്ള ശിക്ഷയെ സംബന്ധിച്ചുമുള്ള ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന ദേശത്ത് പാര്‍ക്കുവാന്‍ വിസമ്മതിച്ചു.
പൂജാഗിരികൾക്കും, ഭൂതങ്ങൾക്കും, കാളക്കുട്ടികളുടെ വിഗ്രഹങ്ങൾക്കും ശുശ്രൂഷ ചെയ്യാൻ വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട് (2 ദിനവൃത്താന്തം 11:15).
പുരാതന കാലങ്ങളില്‍, ചില ശക്തമായ പൈശാചീക സത്തകള്‍ മരുഭൂമിയില്‍ തങ്ങളുടെ വാസസ്ഥലം ഒരുക്കിയിരുന്നുവെന്ന് യെഹൂദാ റബ്ബിമാര്‍ വിശ്വസിച്ചിരുന്നു. എബ്രായ ഭാഷയില്‍ "പിശാച്" എന്നതിനു പ്രെത്യേക പദമില്ല; എന്നിരുന്നാലും പിശാചുക്കളെ തിരിച്ചറിയേണ്ടതിനു ഉപയോഗിച്ചിരുന്ന ഒരു വാക്കുണ്ട്, (സാടിര്) അതിന്റെ അര്‍ത്ഥം "ഭൂതം" എന്നാകുന്നു. മരുഭൂമിയിലെ ആത്മാവിനെ തിരിച്ചറിയേണ്ടതിനു ആദിമ സമയത്തെ യെഹൂദാ മതത്തില്‍ പെട്ടവര്‍ ഉപയോഗിച്ചിരുന്ന പദമാണിത്. "ഭൂതങ്ങള്‍" എന്നര്‍ത്ഥം വരുന്ന ഈ പദം ലേവ്യാപുസ്തകം 17:7ലും, 2 ദിനവൃത്താന്തം 11:15ലും കാണാം. ആ പദം യെശയ്യാവ് 34:14ലും ഉപയോഗിച്ചിട്ടുണ്ട്, അവിടെ എദോമിന്റെ ഭരണകാലത്ത് വനഭൂതങ്ങള് പരസ്പരം വന്ദനം ചെയ്യുന്നുവെന്ന് കാണുവാന്‍ സാധിക്കും.
Chapters