യെഹൂദാ രാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്ക് സമാധാനത്തോടെ മടങ്ങിവന്നപ്പോൾ. (2 ദിനവൃത്താന്തം 19:1).
ഇത് യെഹോശാഫാത്തിനോടുള്ള ദൈവത്തിന്റെ നന്മയും കരുണയും ആകുന്നു. യെഹോശാഫാത്ത്, രാജാവിന്റെ വേഷം ധരിച്ചിരുന്നു, അതുകൊണ്ട് അവനെ വധിക്കുവാന്‍ അരാമ്യ സൈന്യം ലക്ഷ്യംവെച്ചു, അങ്ങനെ ആ യുദ്ധത്തിന്റെ ഇടയില്‍ അവന് മരിച്ചുപോകേണ്ടത് ആയിരുന്നു. ഇതിന്റെ നടുവില്‍, അവന് യഹോവയോടു നിലവിളിച്ചു, അതിന്റെ ഫലമായി, അവന് രക്ഷപ്പെട്ട് യെരുശലെമിലെ തന്റെ ഭവനത്തില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.
“ദുഷ്ടന് സഹായം ചെയ്യുന്നതും, യഹോവയെ പകെക്കുന്നവരോട് സ്നേഹം കാണിക്കുന്നതും ശരിയോ? അതുകൊണ്ട് യഹോവയുടെ കോപം നിന്റെ മേൽ വന്നിരിക്കുന്നു". (2 ദിനവൃത്താന്തം 19:2).
യെഹോശാഫാത്തിനു ആഹാബിനോടുണ്ടായിരുന്ന അമിതമായ സ്നേഹത്തെ യേഹൂ വെളിച്ചത്ത് കൊണ്ടുവന്നു. തനിക്ക് ദൈവത്തോടു സ്നേഹം ഉണ്ടെന്ന് അവന് അവകാശപ്പെട്ടിരുന്നു, എന്നാല്‍ ദൈവത്തെ നിഷേധിച്ചവരോടും അവനു സ്നേഹം ഉണ്ടായിരുന്നുവെന്നു അവന്റെ പ്രവര്‍ത്തി കാണിക്കുന്നു. ആഹാബുമായും യിസ്രായേല്‍ രാജ്യവുമായും വ്യക്തിപരമായും സൈനീകമായും സഖ്യമുണ്ടാക്കുവാനുള്ള അവന്റെ തീരുമാനം ദാരുണമായതായിരുന്നു.
സങ്കീര്‍ത്തനം 97:10 ല്‍ പറയുന്നതുപോലെ, "യഹോവയെ സ്നേഹിക്കുന്നവരെ, ദോഷത്തെ വെറുപ്പിന്," എന്നത് യഹോശാഫാത്ത് വായിക്കയും അനുസരിക്കയും ചെയ്തിരുന്നുവെങ്കില്‍ അതവനു ജ്ഞാനമായിരിക്കുമായിരുന്നു.
യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ച് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിലേക്ക് തിരിച്ചുവരുത്തി. (2 ദിനവൃത്താന്തം 19:4).
രാജ്യത്തിനു പുറത്തേക്കുണ്ടായിരുന്ന സഞ്ചാരത്തെ യെഹോശാഫാത്ത് പരിമിതപ്പെടുത്തിയിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. യിസ്രായേല്‍ എന്ന വടക്കേ രാജ്യത്തിലേക്ക് സഞ്ചരിക്കുന്നത് അവന് വിലക്കുകയും പകരമായി അവനായി നിയോഗിച്ചിരുന്ന വാസസ്ഥലത്ത് തന്നെ ആയിരിക്കുന്നതില്‍ സംതൃപ്തനാവുകയും ചെയ്തു.
ഇത് യെഹോശാഫാത്തിനോടുള്ള ദൈവത്തിന്റെ നന്മയും കരുണയും ആകുന്നു. യെഹോശാഫാത്ത്, രാജാവിന്റെ വേഷം ധരിച്ചിരുന്നു, അതുകൊണ്ട് അവനെ വധിക്കുവാന്‍ അരാമ്യ സൈന്യം ലക്ഷ്യംവെച്ചു, അങ്ങനെ ആ യുദ്ധത്തിന്റെ ഇടയില്‍ അവന് മരിച്ചുപോകേണ്ടത് ആയിരുന്നു. ഇതിന്റെ നടുവില്‍, അവന് യഹോവയോടു നിലവിളിച്ചു, അതിന്റെ ഫലമായി, അവന് രക്ഷപ്പെട്ട് യെരുശലെമിലെ തന്റെ ഭവനത്തില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.
“ദുഷ്ടന് സഹായം ചെയ്യുന്നതും, യഹോവയെ പകെക്കുന്നവരോട് സ്നേഹം കാണിക്കുന്നതും ശരിയോ? അതുകൊണ്ട് യഹോവയുടെ കോപം നിന്റെ മേൽ വന്നിരിക്കുന്നു". (2 ദിനവൃത്താന്തം 19:2).
യെഹോശാഫാത്തിനു ആഹാബിനോടുണ്ടായിരുന്ന അമിതമായ സ്നേഹത്തെ യേഹൂ വെളിച്ചത്ത് കൊണ്ടുവന്നു. തനിക്ക് ദൈവത്തോടു സ്നേഹം ഉണ്ടെന്ന് അവന് അവകാശപ്പെട്ടിരുന്നു, എന്നാല്‍ ദൈവത്തെ നിഷേധിച്ചവരോടും അവനു സ്നേഹം ഉണ്ടായിരുന്നുവെന്നു അവന്റെ പ്രവര്‍ത്തി കാണിക്കുന്നു. ആഹാബുമായും യിസ്രായേല്‍ രാജ്യവുമായും വ്യക്തിപരമായും സൈനീകമായും സഖ്യമുണ്ടാക്കുവാനുള്ള അവന്റെ തീരുമാനം ദാരുണമായതായിരുന്നു.
സങ്കീര്‍ത്തനം 97:10 ല്‍ പറയുന്നതുപോലെ, "യഹോവയെ സ്നേഹിക്കുന്നവരെ, ദോഷത്തെ വെറുപ്പിന്," എന്നത് യഹോശാഫാത്ത് വായിക്കയും അനുസരിക്കയും ചെയ്തിരുന്നുവെങ്കില്‍ അതവനു ജ്ഞാനമായിരിക്കുമായിരുന്നു.
യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ച് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിലേക്ക് തിരിച്ചുവരുത്തി. (2 ദിനവൃത്താന്തം 19:4).
രാജ്യത്തിനു പുറത്തേക്കുണ്ടായിരുന്ന സഞ്ചാരത്തെ യെഹോശാഫാത്ത് പരിമിതപ്പെടുത്തിയിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. യിസ്രായേല്‍ എന്ന വടക്കേ രാജ്യത്തിലേക്ക് സഞ്ചരിക്കുന്നത് അവന് വിലക്കുകയും പകരമായി അവനായി നിയോഗിച്ചിരുന്ന വാസസ്ഥലത്ത് തന്നെ ആയിരിക്കുന്നതില്‍ സംതൃപ്തനാവുകയും ചെയ്തു.
Chapters