അവർ അവനോട്: “നീ ജനത്തോടു ദയകാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോട് നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും” എന്നു പറഞ്ഞു (2 ദിനവൃത്താന്തം 10:7).
1. നീ ഈ ജനത്തോടു ദയ കാണിക്കുക
2. അവരെ പ്രസാദിപ്പിക്കുക
3. അവരോടു നല്ല വാക്കു പറയുക
. . . . . . . . .അപ്പോള്‍ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും.
എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്ന, തന്നോടൊപ്പം നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു. (2 ദിനവൃത്താന്തം 10:8).
നമ്മുടെ ജീവിതങ്ങളില്‍ പ്രധാനമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു തീരുമാനത്തെ നാം നേരിടുമ്പോള്‍, മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി മറ്റുള്ളവരിലേക്ക് തിരിയുവാന്‍ സ്വാഭാവീകമായി നാം തയ്യാറാകും. നാം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം ധൈര്യത്തോടെ വിളിക്കുന്ന ആളുകള്‍ നമ്മോടു പറയുമെന്നത് ഒരു പ്രലോഭനം മാത്രമാണ്, എന്നാല്‍ നമുക്ക് അനിവാര്യമായ ആലോചന എപ്പോഴും നാം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യമല്ല.
രെഹബെയാമിന്റെ കൂടെ വളര്‍ന്നു വന്നവരും അവന്റെ മുമ്പാകെ നിന്നതുമായ യൌവനക്കാര്‍ രെഹബെയാം ചിന്തിക്കുന്ന കാര്യങ്ങള്‍ മാത്രം പറയുവാനുള്ള സാധ്യതയാണ് കൂടുതല്‍ കാരണം അവര്‍ അവനോടുകൂടെ വളര്‍ന്നുവന്നവരാണ്. അവന് നിലനിര്‍ത്താന്‍ പരിശ്രമിച്ച പ്രസിദ്ധി കാരണം താന്‍ വിശ്വസിച്ചിരുന്നതുപോലെ തന്നെ വിശ്വസിക്കുവാന്‍ ചായ്വുള്ളവരില്‍ നിന്നാണ് രെഹബെയാം ആലോചന കേള്‍ക്കാന്‍ ആഗ്രഹിച്ചത്.
ദൈവീകമായ ഉപദേശമാണോ നാം പ്രാപിക്കുന്നതെന്ന് നമുക്ക് എങ്ങനെ അറിയാം?
നമുക്ക് ലഭിക്കുന്ന ആലോചന വേദപുസ്തകവുമായി ചേര്ന്നുപോകുന്നതല്ലെങ്കില്, അതിനെ ദൈവീകമായ ഒരു ആലോചനയായി നമുക്ക് കണക്കാക്കുവാന്‍ കഴിയുകയില്ല.
എന്നാൽ രാജാവ് അവരോട് കഠിനമായി ഉത്തരം പറഞ്ഞു; രെഹബെയാം വൃദ്ധന്മാരുടെ ആലോചന തള്ളിക്കളഞ്ഞു. (2 ദിനവൃത്താന്തം 10:13).
രെഹബെയാം തന്റെ ആളുകളോട് ശരിയായി സംസാരിച്ചില്ല ആകയാല്‍ രാജ്യം വിഭാഗിക്കുന്നതില് കാര്യങ്ങള്‍ കൊണ്ടവസാനിച്ചു. ശരിയായി സംസാരിക്കുവാന്‍ ഒരു നേതാവ് പഠിച്ചിരിക്കണം. ഫലപ്രദമായ ഒരു അധികാരിയായിരിക്കേണ്ടതിന് മികച്ചതായ ആശയവിനിമയ നൈപുണ്യം വളര്‍ത്തുവാന്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.
വിരോധാഭാസമായി, താന്‍ അദ്ധ്വാനിച്ചതെല്ലാം ഭോഷനായ ഒരു പിന്‍ഗാമിയുടെ കീഴില്‍ നഷ്ടപ്പെടുമെന്ന് രെഹബെയാമിന്റെ പിതാവായ ശലോമോന് വ്യാകുലപ്പെട്ടു:
സൂര്യന് കീഴിലുള്ള എന്റെ പ്രയത്നത്തെ എല്ലാം ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യനുവേണ്ടി ഞാൻ അത് വിട്ടേച്ചു പോകേണ്ടിവരുമല്ലോ. അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന് കീഴിൽ പ്രയത്നിച്ചതും ജ്ഞാനം വെളിപ്പെടുത്തിയതുമായ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ. (സഭാപ്രസംഗി 2:18-19).
1. നീ ഈ ജനത്തോടു ദയ കാണിക്കുക
2. അവരെ പ്രസാദിപ്പിക്കുക
3. അവരോടു നല്ല വാക്കു പറയുക
. . . . . . . . .അപ്പോള്‍ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും.
എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്ന, തന്നോടൊപ്പം നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു. (2 ദിനവൃത്താന്തം 10:8).
നമ്മുടെ ജീവിതങ്ങളില്‍ പ്രധാനമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു തീരുമാനത്തെ നാം നേരിടുമ്പോള്‍, മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി മറ്റുള്ളവരിലേക്ക് തിരിയുവാന്‍ സ്വാഭാവീകമായി നാം തയ്യാറാകും. നാം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം ധൈര്യത്തോടെ വിളിക്കുന്ന ആളുകള്‍ നമ്മോടു പറയുമെന്നത് ഒരു പ്രലോഭനം മാത്രമാണ്, എന്നാല്‍ നമുക്ക് അനിവാര്യമായ ആലോചന എപ്പോഴും നാം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യമല്ല.
രെഹബെയാമിന്റെ കൂടെ വളര്‍ന്നു വന്നവരും അവന്റെ മുമ്പാകെ നിന്നതുമായ യൌവനക്കാര്‍ രെഹബെയാം ചിന്തിക്കുന്ന കാര്യങ്ങള്‍ മാത്രം പറയുവാനുള്ള സാധ്യതയാണ് കൂടുതല്‍ കാരണം അവര്‍ അവനോടുകൂടെ വളര്‍ന്നുവന്നവരാണ്. അവന് നിലനിര്‍ത്താന്‍ പരിശ്രമിച്ച പ്രസിദ്ധി കാരണം താന്‍ വിശ്വസിച്ചിരുന്നതുപോലെ തന്നെ വിശ്വസിക്കുവാന്‍ ചായ്വുള്ളവരില്‍ നിന്നാണ് രെഹബെയാം ആലോചന കേള്‍ക്കാന്‍ ആഗ്രഹിച്ചത്.
ദൈവീകമായ ഉപദേശമാണോ നാം പ്രാപിക്കുന്നതെന്ന് നമുക്ക് എങ്ങനെ അറിയാം?
നമുക്ക് ലഭിക്കുന്ന ആലോചന വേദപുസ്തകവുമായി ചേര്ന്നുപോകുന്നതല്ലെങ്കില്, അതിനെ ദൈവീകമായ ഒരു ആലോചനയായി നമുക്ക് കണക്കാക്കുവാന്‍ കഴിയുകയില്ല.
എന്നാൽ രാജാവ് അവരോട് കഠിനമായി ഉത്തരം പറഞ്ഞു; രെഹബെയാം വൃദ്ധന്മാരുടെ ആലോചന തള്ളിക്കളഞ്ഞു. (2 ദിനവൃത്താന്തം 10:13).
രെഹബെയാം തന്റെ ആളുകളോട് ശരിയായി സംസാരിച്ചില്ല ആകയാല്‍ രാജ്യം വിഭാഗിക്കുന്നതില് കാര്യങ്ങള്‍ കൊണ്ടവസാനിച്ചു. ശരിയായി സംസാരിക്കുവാന്‍ ഒരു നേതാവ് പഠിച്ചിരിക്കണം. ഫലപ്രദമായ ഒരു അധികാരിയായിരിക്കേണ്ടതിന് മികച്ചതായ ആശയവിനിമയ നൈപുണ്യം വളര്‍ത്തുവാന്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.
വിരോധാഭാസമായി, താന്‍ അദ്ധ്വാനിച്ചതെല്ലാം ഭോഷനായ ഒരു പിന്‍ഗാമിയുടെ കീഴില്‍ നഷ്ടപ്പെടുമെന്ന് രെഹബെയാമിന്റെ പിതാവായ ശലോമോന് വ്യാകുലപ്പെട്ടു:
സൂര്യന് കീഴിലുള്ള എന്റെ പ്രയത്നത്തെ എല്ലാം ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യനുവേണ്ടി ഞാൻ അത് വിട്ടേച്ചു പോകേണ്ടിവരുമല്ലോ. അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന് കീഴിൽ പ്രയത്നിച്ചതും ജ്ഞാനം വെളിപ്പെടുത്തിയതുമായ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ. (സഭാപ്രസംഗി 2:18-19).
Chapters