ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ച് ശലോമോന്റെ കീർത്തി കേട്ട് കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിന് വന്നു. (1 രാജാക്കന്മാര് 10:1).
മിക്കവാറും എല്ലാവര്ക്കും പ്രശസ്തരാവണമെന്നും, എല്ലാവരാലും അറിയപ്പെടണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ അതിലെ കഠിനമായ സത്യം എന്തെന്നാല്‍ ആളുകള്‍ നിങ്ങളുടെ കീര്‍ത്തി കേള്‍ക്കുമ്പോള്‍, അവര്‍ കേട്ടത് ശരിക്കും സത്യമാണോ എന്ന് അറിയാനുള്ള ചിന്തയോടെ അവര്‍ നിങ്ങളെ പരീക്ഷിക്കേണ്ടതിനു വരും. അങ്ങനെയുള്ള സമയങ്ങളില്‍, നിങ്ങള്‍ യഥാര്‍ത്ഥ കാര്യങ്ങളുമായി തയ്യാറായി നില്‍ക്കണം.
"ഞാൻ വന്ന് എന്റെ കണ്ണുകൊണ്ട് കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചിരുന്നില്ല". (1 രാജാക്കന്മാര് 10:7).
നിങ്ങള്‍ക്ക് എങ്ങനെ ഒരുങ്ങിയിരിക്കാന്‍ കഴിയും?
ശലോമോന് ചെയ്തതുപോലെ നിങ്ങള്‍ ദൈവവുമായി ഒരു കൂടിക്കാഴ്ച നടത്തണം.
4 ശലോമോന്റെ ജ്ഞാനബാഹുല്യവും അവൻ പണിത അരമനയും5 അവന്റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും, പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തിന്റെ പാതകളും (അല്ലെങ്കില്‍ അവന് അര്‍പ്പിച്ച ഹോമയാഗങ്ങള്‍) കണ്ടിട്ട് ശെബാരാജ്ഞി അമ്പരന്നുപോയി. (1 രാജാക്കന്മാര് 10:4-5).
ശെബാരാജ്ഞി കണ്ടതായ പല കാര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു:
1. അവന് പണിത അരമന (കൊട്ടാരം)
2. അവന്റെ മേശയിലെ ഭക്ഷണം
3. അവന്റെ ഭൃത്യന്മാരുടെ (കാര്യനിര്‍വ്വാഹകര്‍) ഇരിപ്പിടം
4. പരിചാരകരുടെ ശുശ്രൂഷ (കാര്യനിര്‍വ്വഹണം)
5. വേഷവിധാനങ്ങള്‍ (അവരുടെ വസ്ത്രധാരണം)
6. അവന്റെ പാനപാത്രവാഹകന്മാര്
7. യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തിന്റെ പാതകളും (അല്ലെങ്കില്‍ അവന് അര്‍പ്പിച്ച ഹോമയാഗങ്ങള്‍) - പ്രാര്‍ത്ഥനാ ജീവിതവും ആരാധനയും.
എന്നാൽ യാഥാർത്ഥ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. (1 രാജാക്കന്മാര് 10:7).
നാം സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍, ഒരുപക്ഷേ നാമും ശെബാരാജ്ഞിയെ പോലെയാകും - നാം അവിടെയുള്ള കാര്യങ്ങള്‍ കണ്ടുകൊണ്ട് അമ്പരന്നുപോകും. യാഥാർത്ഥ്യത്തിന്റെ പകുതിപോലും നമുക്ക് ഇപ്പോഴും അറിയുകയില്ല.
ശെബാരാജ്ഞിക്ക് രാജകീയ നിലവാരം അനുസരിച്ച് കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ച് ചോദിച്ചതെല്ലാം ശലോമോൻ രാജാവ് അവൾക്ക് കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി. (1 രാജാക്കന്മാര് 10:13).
ഐതീഹ്യം അനുസരിച്ച്, ഒരുപക്ഷേ - ശെബാരാജ്ഞി ശലോമോനില്‍ നിന്നും ഒരു മകന് ഉണ്ടാകുവാന്‍ ആഗ്രഹിച്ചു, അവന് അവളോട് കടപ്പാടുള്ളവന്‍ ആയി. അവളുടെ മകന് മെനിലെക് എന്ന് പേര് വിളിച്ചു, അവന് തുടര്‍ന്നുള്ള സകല എത്യോപ്യന്‍ രാജാക്കന്മാര്ക്കും പൂര്‍വ്വപിതാവായി മാറി.
ശലോമോന് ആണ്ടുതോറും കിട്ടിയിരുന്ന പൊന്നിന്റെ തൂക്കം ഏകദേശം 2,300 (666 താലന്ത്) കിലോഗ്രാം. (1 രാജാക്കന്മാര് 10:14).
മൃഗത്തിന്റെ അടയാളം
യഥാര്‍ത്ഥത്തില്‍, വെളിപ്പാട് പുസ്തകത്തിലെ വേദഭാഗത്ത് 666 എന്നത് ഒരു മനുഷ്യന്റെ സംഖ്യയാണെന്നു പ്രത്യേകമായി പറഞ്ഞിരിക്കുന്നു, അത് സാത്താനുമായി ബന്ധപ്പെട്ടതാണ്.
ശലോമോന് എതിര്‍ക്രിസ്തു ആണെന്നോ അല്ലെങ്കില്‍ വരുവാനുള്ള എതിര്‍ക്രിസ്തു ശലോമോന്റെ പുനര്ജ്ജന്മത്തില് പെടുന്നതായിരിക്കുമെന്നോ അല്ല പറയുന്നത്. എന്നാല്‍ എതിര്‍ക്രിസ്തു ആരംഭം മുതല്‍ വളരെ ദുഷ്ടനായിരിക്കുന്ന ഒരുവനല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പകരം അവന് ഒരുപക്ഷേ ശലോമോനെപോലെ ആയിരിക്കാം - മലിനനായി മാറിയ ഒരു നല്ല മനുഷ്യന്.
അവൾ വലിയോരു പരിവാരത്തോടും, സുഗന്ധവർഗ്ഗവും ധാരാളം പൊന്നും രത്നവും ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽവന്ന് തന്റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോട് സംസാരിച്ചു. (1 രാജാക്കന്മാര് 10:2).
നിങ്ങളുടെ ദാനം നിങ്ങള്‍ക്ക് ഇടം ഉണ്ടാക്കും. ശെബാരാജ്ഞിയുടെ സമ്മാനങ്ങള്‍ ശലോമോനെ കാണുവാന്‍ അവള്‍ക്കു അവസരം ഉണ്ടാക്കി.
മിക്കവാറും എല്ലാവര്ക്കും പ്രശസ്തരാവണമെന്നും, എല്ലാവരാലും അറിയപ്പെടണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ അതിലെ കഠിനമായ സത്യം എന്തെന്നാല്‍ ആളുകള്‍ നിങ്ങളുടെ കീര്‍ത്തി കേള്‍ക്കുമ്പോള്‍, അവര്‍ കേട്ടത് ശരിക്കും സത്യമാണോ എന്ന് അറിയാനുള്ള ചിന്തയോടെ അവര്‍ നിങ്ങളെ പരീക്ഷിക്കേണ്ടതിനു വരും. അങ്ങനെയുള്ള സമയങ്ങളില്‍, നിങ്ങള്‍ യഥാര്‍ത്ഥ കാര്യങ്ങളുമായി തയ്യാറായി നില്‍ക്കണം.
"ഞാൻ വന്ന് എന്റെ കണ്ണുകൊണ്ട് കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചിരുന്നില്ല". (1 രാജാക്കന്മാര് 10:7).
നിങ്ങള്‍ക്ക് എങ്ങനെ ഒരുങ്ങിയിരിക്കാന്‍ കഴിയും?
ശലോമോന് ചെയ്തതുപോലെ നിങ്ങള്‍ ദൈവവുമായി ഒരു കൂടിക്കാഴ്ച നടത്തണം.
4 ശലോമോന്റെ ജ്ഞാനബാഹുല്യവും അവൻ പണിത അരമനയും5 അവന്റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും, പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തിന്റെ പാതകളും (അല്ലെങ്കില്‍ അവന് അര്‍പ്പിച്ച ഹോമയാഗങ്ങള്‍) കണ്ടിട്ട് ശെബാരാജ്ഞി അമ്പരന്നുപോയി. (1 രാജാക്കന്മാര് 10:4-5).
ശെബാരാജ്ഞി കണ്ടതായ പല കാര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു:
1. അവന് പണിത അരമന (കൊട്ടാരം)
2. അവന്റെ മേശയിലെ ഭക്ഷണം
3. അവന്റെ ഭൃത്യന്മാരുടെ (കാര്യനിര്‍വ്വാഹകര്‍) ഇരിപ്പിടം
4. പരിചാരകരുടെ ശുശ്രൂഷ (കാര്യനിര്‍വ്വഹണം)
5. വേഷവിധാനങ്ങള്‍ (അവരുടെ വസ്ത്രധാരണം)
6. അവന്റെ പാനപാത്രവാഹകന്മാര്
7. യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തിന്റെ പാതകളും (അല്ലെങ്കില്‍ അവന് അര്‍പ്പിച്ച ഹോമയാഗങ്ങള്‍) - പ്രാര്‍ത്ഥനാ ജീവിതവും ആരാധനയും.
എന്നാൽ യാഥാർത്ഥ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. (1 രാജാക്കന്മാര് 10:7).
നാം സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍, ഒരുപക്ഷേ നാമും ശെബാരാജ്ഞിയെ പോലെയാകും - നാം അവിടെയുള്ള കാര്യങ്ങള്‍ കണ്ടുകൊണ്ട് അമ്പരന്നുപോകും. യാഥാർത്ഥ്യത്തിന്റെ പകുതിപോലും നമുക്ക് ഇപ്പോഴും അറിയുകയില്ല.
ശെബാരാജ്ഞിക്ക് രാജകീയ നിലവാരം അനുസരിച്ച് കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ച് ചോദിച്ചതെല്ലാം ശലോമോൻ രാജാവ് അവൾക്ക് കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി. (1 രാജാക്കന്മാര് 10:13).
ഐതീഹ്യം അനുസരിച്ച്, ഒരുപക്ഷേ - ശെബാരാജ്ഞി ശലോമോനില്‍ നിന്നും ഒരു മകന് ഉണ്ടാകുവാന്‍ ആഗ്രഹിച്ചു, അവന് അവളോട് കടപ്പാടുള്ളവന്‍ ആയി. അവളുടെ മകന് മെനിലെക് എന്ന് പേര് വിളിച്ചു, അവന് തുടര്‍ന്നുള്ള സകല എത്യോപ്യന്‍ രാജാക്കന്മാര്ക്കും പൂര്‍വ്വപിതാവായി മാറി.
ശലോമോന് ആണ്ടുതോറും കിട്ടിയിരുന്ന പൊന്നിന്റെ തൂക്കം ഏകദേശം 2,300 (666 താലന്ത്) കിലോഗ്രാം. (1 രാജാക്കന്മാര് 10:14).
മൃഗത്തിന്റെ അടയാളം
യഥാര്‍ത്ഥത്തില്‍, വെളിപ്പാട് പുസ്തകത്തിലെ വേദഭാഗത്ത് 666 എന്നത് ഒരു മനുഷ്യന്റെ സംഖ്യയാണെന്നു പ്രത്യേകമായി പറഞ്ഞിരിക്കുന്നു, അത് സാത്താനുമായി ബന്ധപ്പെട്ടതാണ്.
ശലോമോന് എതിര്‍ക്രിസ്തു ആണെന്നോ അല്ലെങ്കില്‍ വരുവാനുള്ള എതിര്‍ക്രിസ്തു ശലോമോന്റെ പുനര്ജ്ജന്മത്തില് പെടുന്നതായിരിക്കുമെന്നോ അല്ല പറയുന്നത്. എന്നാല്‍ എതിര്‍ക്രിസ്തു ആരംഭം മുതല്‍ വളരെ ദുഷ്ടനായിരിക്കുന്ന ഒരുവനല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പകരം അവന് ഒരുപക്ഷേ ശലോമോനെപോലെ ആയിരിക്കാം - മലിനനായി മാറിയ ഒരു നല്ല മനുഷ്യന്.
അവൾ വലിയോരു പരിവാരത്തോടും, സുഗന്ധവർഗ്ഗവും ധാരാളം പൊന്നും രത്നവും ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽവന്ന് തന്റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോട് സംസാരിച്ചു. (1 രാജാക്കന്മാര് 10:2).
നിങ്ങളുടെ ദാനം നിങ്ങള്‍ക്ക് ഇടം ഉണ്ടാക്കും. ശെബാരാജ്ഞിയുടെ സമ്മാനങ്ങള്‍ ശലോമോനെ കാണുവാന്‍ അവള്‍ക്കു അവസരം ഉണ്ടാക്കി.
Chapters