എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിനോട്: (1 രാജാക്കന്മാര് 17:1).
"യഹോവ എന്റെ ദൈവം" എന്നര്‍ത്ഥം വരുന്ന ഒരു എബ്രായ പദത്തില്‍നിന്നാണ് ഏലിയാവ് എന്ന പേര് വന്നത്.
ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, (1 രാജാക്കന്മാര് 17:1).
ഏലിയാവ് നടത്തിയ ഈ പ്രസ്താവന അവന്റെ നിലവിലെ ആന്തരീക ബലത്തിന്റെയും ശക്തിയുടേയും ഉത്ഭവം വെളിപ്പെടുത്തുന്നു. ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യനാണെന്നു കൂടുതല്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട് (യാക്കോബ് 5:17). എന്നിരുന്നാലും നമ്മില്‍ ഭൂരിഭാഗം ആളുകളുടെ ദൈവത്തോടുകൂടെയുള്ള ദൈനംദിന നടപ്പിനെക്കാള്‍ അധികമായ ബലം എലിയാവില് പ്രകടമായിരുന്നു.
2 പിന്നെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്:3 “നീ ഇവിടെനിന്ന് പുറപ്പെട്ട് കിഴക്കോട്ട് ചെന്ന് യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ ഒളിച്ചിരിക്ക.4 തോട്ടിൽനിന്ന് നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിന് ഞാൻ മലങ്കാക്കയോട് കല്പിച്ചിരിക്കുന്നു".5 അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ പാർത്തു.6 മലങ്കാക്ക അവന് രാവിലെയും വൈകുന്നേരത്തും അപ്പവും ഇറച്ചിയും കൊണ്ടുവന്ന് കൊടുത്തു; തോട്ടിൽനിന്ന് അവൻ കുടിച്ചു. (1 രാജാക്കന്മാര് 17:2-6).
കാക്കകള്‍, അവയുടെ തനി പ്രകൃതമനുസരിച്ച് എന്തെങ്കിലും കൊടുക്കുന്നതിനേക്കാള്‍ അവയുടെ കൊക്ക് വെക്കുന്നിടത്തു ഉള്ളതെല്ലാം എടുക്കുന്നവരാണ്. ദൈവം തന്റെ പ്രവാചകനെ പോഷിപ്പിക്കുവാനായി കാക്കകളുടെ സ്വാഭാവീക പ്രകൃതത്തെ മാറ്റുകയുണ്ടായി. നിങ്ങള്‍ക്കുവേണ്ടിയും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും അതേ കാര്യം ചെയ്യുവാന്‍ ദൈവത്തിനു കഴിയും. നിങ്ങളെ അനുഗ്രഹിക്കുവാന്‍ നിങ്ങള്‍ക്ക് സങ്കല്പ്പിക്കുവാന് കഴിയാത്ത ആരെയെങ്കിലും ഉപയോഗിക്കുവാന്‍ ദൈവത്തിനു സാധിക്കും.
അതുപോലെ, മോശയുടെ ന്യായപ്രമാണം അനുസരിച്ച് കാക്കയെ ഒരു അശുദ്ധ പക്ഷിയായി കണക്കാക്കിയതുകൊണ്ട്, എലിയാവിന് പട്ടിണി ഒഴിവാക്കുവാന്‍ ശുദ്ധവും അശുദ്ധവും സംബന്ധിച്ചു തനിക്കുണ്ടായിരുന്ന പതിവായ ധാരണകളെ വേണ്ടെന്നു വെക്കുവാന്‍ താന്‍ തയ്യാറാകണമായിരുന്നു.
കഠിനമായ ക്ഷാമത്തിന്റെ സമയത്ത് ഏലിയാവ് ആഹാബിന്റെ മേശയിങ്കല്‍ നിന്നും നേരിട്ട് പോഷിപ്പിക്കപ്പെട്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവവചനം എത്ര സത്യമാണ്, "പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു". (സദൃശ്യവാക്യങ്ങള്‍ 13:22).
സ്ത്രീ ഏലീയാവിനോട്: “നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു” എന്ന് പറഞ്ഞു. (1 രാജാക്കന്മാര് 17:24).
ലോകത്തിന്റെ മനുഷ്യരുടെ മുമ്പാകെ നിങ്ങളുടെ ആധികാരികതയെ അത്ഭുതങ്ങള്‍ എല്ലായിപ്പോഴും തെളിയിക്കും.
"യഹോവ എന്റെ ദൈവം" എന്നര്‍ത്ഥം വരുന്ന ഒരു എബ്രായ പദത്തില്‍നിന്നാണ് ഏലിയാവ് എന്ന പേര് വന്നത്.
ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, (1 രാജാക്കന്മാര് 17:1).
ഏലിയാവ് നടത്തിയ ഈ പ്രസ്താവന അവന്റെ നിലവിലെ ആന്തരീക ബലത്തിന്റെയും ശക്തിയുടേയും ഉത്ഭവം വെളിപ്പെടുത്തുന്നു. ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യനാണെന്നു കൂടുതല്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട് (യാക്കോബ് 5:17). എന്നിരുന്നാലും നമ്മില്‍ ഭൂരിഭാഗം ആളുകളുടെ ദൈവത്തോടുകൂടെയുള്ള ദൈനംദിന നടപ്പിനെക്കാള്‍ അധികമായ ബലം എലിയാവില് പ്രകടമായിരുന്നു.
2 പിന്നെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്:3 “നീ ഇവിടെനിന്ന് പുറപ്പെട്ട് കിഴക്കോട്ട് ചെന്ന് യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ ഒളിച്ചിരിക്ക.4 തോട്ടിൽനിന്ന് നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിന് ഞാൻ മലങ്കാക്കയോട് കല്പിച്ചിരിക്കുന്നു".5 അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ പാർത്തു.6 മലങ്കാക്ക അവന് രാവിലെയും വൈകുന്നേരത്തും അപ്പവും ഇറച്ചിയും കൊണ്ടുവന്ന് കൊടുത്തു; തോട്ടിൽനിന്ന് അവൻ കുടിച്ചു. (1 രാജാക്കന്മാര് 17:2-6).
കാക്കകള്‍, അവയുടെ തനി പ്രകൃതമനുസരിച്ച് എന്തെങ്കിലും കൊടുക്കുന്നതിനേക്കാള്‍ അവയുടെ കൊക്ക് വെക്കുന്നിടത്തു ഉള്ളതെല്ലാം എടുക്കുന്നവരാണ്. ദൈവം തന്റെ പ്രവാചകനെ പോഷിപ്പിക്കുവാനായി കാക്കകളുടെ സ്വാഭാവീക പ്രകൃതത്തെ മാറ്റുകയുണ്ടായി. നിങ്ങള്‍ക്കുവേണ്ടിയും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും അതേ കാര്യം ചെയ്യുവാന്‍ ദൈവത്തിനു കഴിയും. നിങ്ങളെ അനുഗ്രഹിക്കുവാന്‍ നിങ്ങള്‍ക്ക് സങ്കല്പ്പിക്കുവാന് കഴിയാത്ത ആരെയെങ്കിലും ഉപയോഗിക്കുവാന്‍ ദൈവത്തിനു സാധിക്കും.
അതുപോലെ, മോശയുടെ ന്യായപ്രമാണം അനുസരിച്ച് കാക്കയെ ഒരു അശുദ്ധ പക്ഷിയായി കണക്കാക്കിയതുകൊണ്ട്, എലിയാവിന് പട്ടിണി ഒഴിവാക്കുവാന്‍ ശുദ്ധവും അശുദ്ധവും സംബന്ധിച്ചു തനിക്കുണ്ടായിരുന്ന പതിവായ ധാരണകളെ വേണ്ടെന്നു വെക്കുവാന്‍ താന്‍ തയ്യാറാകണമായിരുന്നു.
കഠിനമായ ക്ഷാമത്തിന്റെ സമയത്ത് ഏലിയാവ് ആഹാബിന്റെ മേശയിങ്കല്‍ നിന്നും നേരിട്ട് പോഷിപ്പിക്കപ്പെട്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവവചനം എത്ര സത്യമാണ്, "പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു". (സദൃശ്യവാക്യങ്ങള്‍ 13:22).
സ്ത്രീ ഏലീയാവിനോട്: “നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു” എന്ന് പറഞ്ഞു. (1 രാജാക്കന്മാര് 17:24).
ലോകത്തിന്റെ മനുഷ്യരുടെ മുമ്പാകെ നിങ്ങളുടെ ആധികാരികതയെ അത്ഭുതങ്ങള്‍ എല്ലായിപ്പോഴും തെളിയിക്കും.
Chapters