അവന്റെ ഭാര്യ ഈസേബെൽ അവനോട്: “നീ ഇന്ന് യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവല്ലോ? എഴുന്നേറ്റ് ഭക്ഷണംകഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്ക് തരും” എന്ന് പറഞ്ഞു". (1 രാജാക്കന്മാര് 21:7).
ഈസബെലിന്റെ സംഭാഷണത്തിലെ ധ്വനി യിസ്രായേലിലെ കൊട്ടാരത്തില്‍ സത്യത്തില്‍ അധികാര സ്ഥാനം കൈയടക്കിയിരുന്നത് ആരാണെന്ന് വ്യക്തമാക്കുന്നതാണ്.
രണ്ട് നീചന്മാർ വന്ന് അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിന് വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു.14 ‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് അവർ ഈസേബെലിനെ വിവരം അറിയിച്ചു (1 രാജാക്കന്മാര് 21:13-14).
2 രാജാക്കന്മാര് 9:26 നമ്മോടു പറയുന്നു നാബോത്ത് മാത്രമല്ല അവന്റെ പുത്രന്മാരും കൊല്ലപ്പെട്ടു, അതുകൊണ്ട് അവന്റെ വസ്തുവകകള്‍ കൈവശമാക്കുവാന്‍ ആരുംതന്നെ ശേഷിച്ചിരുന്നില്ല. എന്നാല്‍ ആ തെറ്റ് വളരെ ദുഷ്ടത നിറഞ്ഞതായിരുന്നു - ഒരു തുണ്ടു ഭൂമിയ്ക്കുവേണ്ടി ഒരു തലമുറയെ മുഴുവനായും തുടച്ചുമാറ്റുക.
27 ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ച്, രട്ടിൽ തന്നേ കിടക്കുകയും വിലാപം കഴിക്കുകയും ചെയ്തു.28 അപ്പോൾ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിന് ഉണ്ടായത്: 29 “ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട് ഞാൻ അവന്റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനർത്ഥം വരുത്തും” എന്ന് കല്പിച്ചു. (1 രാജാക്കന്മാര് 27-29).
ദുഷ്ട രാജാവായ ആഹാബിന്റെ ഉപവാസവും അനുതാപവും ദൈവത്തെ ചലിപ്പിച്ചു അതുകൊണ്ട് തന്റെ ജീവിത കാലത്ത് ദൈവം അവന്റെമേല്‍ ന്യായവിധി പൂര്‍ണ്ണമായും വരുത്തിയില്ല. (1 രാജാക്കന്മാര് 21:27). നിങ്ങളെത്തന്നെ താഴ്ത്തുവാനുള്ള ഒരു വഴി എന്നത് ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നുള്ളതാണ്.
ഈസബെലിന്റെ സംഭാഷണത്തിലെ ധ്വനി യിസ്രായേലിലെ കൊട്ടാരത്തില്‍ സത്യത്തില്‍ അധികാര സ്ഥാനം കൈയടക്കിയിരുന്നത് ആരാണെന്ന് വ്യക്തമാക്കുന്നതാണ്.
രണ്ട് നീചന്മാർ വന്ന് അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിന് വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു.14 ‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് അവർ ഈസേബെലിനെ വിവരം അറിയിച്ചു (1 രാജാക്കന്മാര് 21:13-14).
2 രാജാക്കന്മാര് 9:26 നമ്മോടു പറയുന്നു നാബോത്ത് മാത്രമല്ല അവന്റെ പുത്രന്മാരും കൊല്ലപ്പെട്ടു, അതുകൊണ്ട് അവന്റെ വസ്തുവകകള്‍ കൈവശമാക്കുവാന്‍ ആരുംതന്നെ ശേഷിച്ചിരുന്നില്ല. എന്നാല്‍ ആ തെറ്റ് വളരെ ദുഷ്ടത നിറഞ്ഞതായിരുന്നു - ഒരു തുണ്ടു ഭൂമിയ്ക്കുവേണ്ടി ഒരു തലമുറയെ മുഴുവനായും തുടച്ചുമാറ്റുക.
27 ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ച്, രട്ടിൽ തന്നേ കിടക്കുകയും വിലാപം കഴിക്കുകയും ചെയ്തു.28 അപ്പോൾ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിന് ഉണ്ടായത്: 29 “ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട് ഞാൻ അവന്റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനർത്ഥം വരുത്തും” എന്ന് കല്പിച്ചു. (1 രാജാക്കന്മാര് 27-29).
ദുഷ്ട രാജാവായ ആഹാബിന്റെ ഉപവാസവും അനുതാപവും ദൈവത്തെ ചലിപ്പിച്ചു അതുകൊണ്ട് തന്റെ ജീവിത കാലത്ത് ദൈവം അവന്റെമേല്‍ ന്യായവിധി പൂര്‍ണ്ണമായും വരുത്തിയില്ല. (1 രാജാക്കന്മാര് 21:27). നിങ്ങളെത്തന്നെ താഴ്ത്തുവാനുള്ള ഒരു വഴി എന്നത് ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നുള്ളതാണ്.
Chapters