ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും, താൻ നിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പണിതുതീർന്നശേഷം:
സകല പ്രവര്‍ത്തികളും പൂര്‍ത്തിയായ ഒരു കാലമായിരുന്നു അത്. അത് എപ്പോഴും അപകടം പിടിച്ച മണിക്കൂറുകളാണ്, എത്രയും കൂടുതല്‍ പ്രവര്‍ത്തി ചെയ്തിട്ടുണ്ടോ അത്രയും അധികമാണ് അപകടവും. ഒരു ജീവിതം മുഴുവനും പ്രവര്‍ത്തി, ആ പ്രവര്‍ത്തി നിര്‍ത്തുമ്പോള്‍, പുതിയ എന്തെങ്കിലും വേണം - നല്ലതോ അഥവാ ചീത്തയോ.
11 ശലോമോൻ രാജാവ് സോർരാജാവായ ഹൂരാമിന് ഗലീലദേശത്ത് ഇരുപത് പട്ടണങ്ങൾ നൽകി; ശലോമോന് ആവശ്യാനുസരണം ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നത് ഹീരാമായിരുന്നു.12 ശലോമോൻ ഹൂരാമിന് കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽനിന്ന് വന്നു; എന്നാൽ അവ അവന് ഇഷ്ടപ്പെട്ടില്ല; “സഹോദരാ,13 എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്ക് തന്നിരിക്കുന്നത്?” എന്ന് അവൻ ചോദിച്ചു. അവക്ക് അവൻ കാബൂൽദേശം എന്ന് പേരിട്ടു; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു. (1 രാജാക്കന്മാര് 9:11-13).
ദൈവത്തില്‍ നിന്നുണ്ടായ ഒരു തീരുമാനം നിമിത്തം യിസ്രായേല്‍ ദേശത്തിന്റെ സ്വീകര്‍ത്താവ് യിസ്രായേല്‍ ആയിരുന്നു. മനോഹരമായ ആലയത്തിനും രാജധാനിയ്ക്കും പോലും പകരമായി യിസ്രായേല്‍ ദേശം കൊടുക്കുന്നത് ഒരു ബുദ്ധിപരമായ തീരുമാനമല്ലായിരുന്നു.
ഹൂരാംപട്ടണങ്ങളെ വിലയില്ലാത്തതായി കണ്ടുവെന്നത് വ്യക്തമാണ്, മാത്രമല്ല പട്ടണങ്ങള്‍ക്ക് കാബുല് എന്നു പേരിട്ട് ശലോമോനെ പരിഹസിച്ചു, ആ പേരിന്റെ അക്ഷരീക അര്‍ത്ഥം 'ഒന്നിനും കൊള്ളാത്തത്' എന്നാണ്.
അവർ ഓഫീരിലേക്ക് ചെന്ന് അവിടെനിന്ന് ഏകദേശം 14,000 കിലോഗ്രാം പൊന്ന് ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. (1 രാജാക്കന്മാര് 9:28).
ഈ ഓഫീര്‍ എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് ഈ ദിവസം വരേയും ആര്‍ക്കും അറിയില്ല. ചിലര്‍ പറയുന്നു ഇത് ഇന്ത്യയിലാണെന്ന്, മറ്റു ചിലര്‍ പറയുന്നു അത് ഫിലിപ്പിയന്‍സില്‍ ആണ് ഉള്ളതെന്ന്.
സകല പ്രവര്‍ത്തികളും പൂര്‍ത്തിയായ ഒരു കാലമായിരുന്നു അത്. അത് എപ്പോഴും അപകടം പിടിച്ച മണിക്കൂറുകളാണ്, എത്രയും കൂടുതല്‍ പ്രവര്‍ത്തി ചെയ്തിട്ടുണ്ടോ അത്രയും അധികമാണ് അപകടവും. ഒരു ജീവിതം മുഴുവനും പ്രവര്‍ത്തി, ആ പ്രവര്‍ത്തി നിര്‍ത്തുമ്പോള്‍, പുതിയ എന്തെങ്കിലും വേണം - നല്ലതോ അഥവാ ചീത്തയോ.
11 ശലോമോൻ രാജാവ് സോർരാജാവായ ഹൂരാമിന് ഗലീലദേശത്ത് ഇരുപത് പട്ടണങ്ങൾ നൽകി; ശലോമോന് ആവശ്യാനുസരണം ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നത് ഹീരാമായിരുന്നു.12 ശലോമോൻ ഹൂരാമിന് കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽനിന്ന് വന്നു; എന്നാൽ അവ അവന് ഇഷ്ടപ്പെട്ടില്ല; “സഹോദരാ,13 എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്ക് തന്നിരിക്കുന്നത്?” എന്ന് അവൻ ചോദിച്ചു. അവക്ക് അവൻ കാബൂൽദേശം എന്ന് പേരിട്ടു; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു. (1 രാജാക്കന്മാര് 9:11-13).
ദൈവത്തില്‍ നിന്നുണ്ടായ ഒരു തീരുമാനം നിമിത്തം യിസ്രായേല്‍ ദേശത്തിന്റെ സ്വീകര്‍ത്താവ് യിസ്രായേല്‍ ആയിരുന്നു. മനോഹരമായ ആലയത്തിനും രാജധാനിയ്ക്കും പോലും പകരമായി യിസ്രായേല്‍ ദേശം കൊടുക്കുന്നത് ഒരു ബുദ്ധിപരമായ തീരുമാനമല്ലായിരുന്നു.
ഹൂരാംപട്ടണങ്ങളെ വിലയില്ലാത്തതായി കണ്ടുവെന്നത് വ്യക്തമാണ്, മാത്രമല്ല പട്ടണങ്ങള്‍ക്ക് കാബുല് എന്നു പേരിട്ട് ശലോമോനെ പരിഹസിച്ചു, ആ പേരിന്റെ അക്ഷരീക അര്‍ത്ഥം 'ഒന്നിനും കൊള്ളാത്തത്' എന്നാണ്.
അവർ ഓഫീരിലേക്ക് ചെന്ന് അവിടെനിന്ന് ഏകദേശം 14,000 കിലോഗ്രാം പൊന്ന് ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. (1 രാജാക്കന്മാര് 9:28).
ഈ ഓഫീര്‍ എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് ഈ ദിവസം വരേയും ആര്‍ക്കും അറിയില്ല. ചിലര്‍ പറയുന്നു ഇത് ഇന്ത്യയിലാണെന്ന്, മറ്റു ചിലര്‍ പറയുന്നു അത് ഫിലിപ്പിയന്‍സില്‍ ആണ് ഉള്ളതെന്ന്.
Chapters