രാജാവിന്റെ മനസ്സ് അബ്ശാലോമിന്റെ നേരേ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോള്‍ 2 തെക്കൊവയിലേക്ക് ആളയച്ച് അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി (2 ശമുവേല്‍ 14:1,2).
ദൈവം ദാവീദിനോടു പറഞ്ഞു അവന്റെ അവകാശി ശലോമോന് ആയിരിക്കും, എന്നാല്‍ യോവാബും മറ്റെല്ലാവരും ചിന്തിച്ചു അത് അബ്ശാലോം ആയിരിക്കുമെന്നാണ്. യിസ്രായേലിന്റെ സിംഹാസനത്തിന്റെ അവകാശി ദൂരെ ഒരു സംസ്ഥാനത്തിനകത്ത് മറഞ്ഞിരിക്കുന്നു എന്നകാര്യം യോവാബിനെ ആകുലനാക്കി. അവന് ദാവീദുമായി നിരപ്പ് പ്രാപിച്ച് തന്റെ കൊട്ടാരത്തില്‍ ആയിരിക്കണമെന്ന് യോവാബ് ആഗ്രഹിച്ചു, അതുകൊണ്ട് അബ്ശാലോമിനോട് ക്ഷമിക്കുവാന്‍ ദാവീദിനെ അനുനയിപ്പിക്കുവാനായി അവന് ഒരു പദ്ധതി വിഭാവനം ചെയ്തു.
യോവാബ് ഒരു കൌശലക്കാരനും വിശ്വസിക്കുവാന്‍ പറ്റാത്തതുമായ ഒരു മനുഷ്യനാണ്, എന്നാല്‍ അവന്റെ മക്കളെ പോലെ, ദാവീദിന് തന്നെത്തന്നെ ആ മനുഷ്യനുമായി ഇടപാട് നടത്തുവാന്‍ വേണ്ടി കൊണ്ടുവരുവാന്‍ കഴിയുമായിരുന്നില്ല. നേതൃത്വത്തിലുള്ള ദാവീദിന്റെ ഒരു ബലഹീനത വിശ്വസിക്കുവാന്‍ കൊള്ളാത്തവരെ അധികാരത്തില്‍ വിടുന്നു എന്നുള്ളതായിരുന്നു.
എന്നാല്‍ രാജാവ്: അവന് തന്റെ വീട്ടിലേക്കു പോകട്ടെ;എന്റെ മുഖം അവന് കാണരുത് എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടില്‍ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല. (2 ശമുവേല്‍ 14:24).
ദാവീദ് അപ്പോഴും അബ്ശാലോമിനോടുള്ള ബന്ധത്തില്‍ വികാരങ്ങള്‍ കൂട്ടികലര്‍ത്തി. തന്റെ മകനോട് ക്ഷമിക്കുവാന്‍ ദാവീദ് ഔദ്യോഗീകമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചു, എന്നാല്‍ അവന് തന്റെ മകനോട് വ്യക്തിപരമായി ക്ഷമിക്കുവാനും ആ ബന്ധം പുനസ്ഥാപിക്കുവാനും തയ്യാറല്ലായിരുന്നു.
മാതാപിതാക്കള്‍ ആരംഭംമുതല്‍ ശരിയായി ശിക്ഷണം നല്‍കിയില്ലെങ്കില്‍, "കര്ശനത്തിന്റെ" പേരില്‍ അധികമായി പകരം കൊടുക്കുവാനുള്ള ഒരു പ്രവണത അവര്‍ക്കുണ്ടാകും. ഇത് പലപ്പോഴും മക്കളെ ഉഗ്രകോപത്തിലേക്ക് പ്രകോപിപ്പിക്കുന്നു (എഫെസ്യര്‍ 6:4) മാത്രമല്ല മാതാപിതാക്കളും മക്കളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്യുന്നു.
അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാര്‍ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു;അവള് സൌന്ദര്യം ഉള്ള സ്ത്രീയായിരുന്നു. (2 ശമുവേല്‍ 14:27).
അബ്ശാലോം തന്റെ സഹോദരിയായ താമാറിനെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ഇത് കാണിക്കുന്നു - അവന് തന്റെ മകള്‍ക്ക് അവളുടെ പേരിട്ടു, തന്റെ തെറ്റായ സഹോദരിയായ താമാറിനെ അനുസ്മരിച്ചുകൊണ്ട് അവന്റെ ഒരു മകള്‍ക്ക് ആ പേര് തന്നെയിട്ടു.
എന്നില്‍ കുറ്റം ഉണ്ടെങ്കില്‍ അവന് എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു. (2 ശമുവേല്‍ 14:32).
ഈ വാചകങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് അബ്ശാലോം ചെയ്ത കാര്യത്തെക്കുറിച്ച് അവനു പൂര്‍ണ്ണമായ ന്യായീകരണം ഉണ്ടായിരുന്നു എന്നതാണ്. സ്വയ-നീതികരണം ഒരിക്കലും മാനസാന്തരമല്ല.
യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നു വസ്തുത അറിയിച്ചു; അവന് അബ്ശാലോമിനെ വിളിപ്പിച്ചു; അവന് രാജാവിന്റെ അടുക്കല്‍ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു. (2 ശമുവേല്‍ 14:33).
തെറ്റിനെ കുറിച്ച് ഒരുതരത്തിലും മാനസാന്തരമോ അഥവാ തീരുമാനങ്ങളോ ഇല്ലാതെതന്നെ ദാവീദ് അബ്ശാലോമിനു ക്ഷമ നല്കി. ഇതിന്റെ വില ദാവീദ് വഹിക്കണമായിരുന്നു. ഇതൊരു മുടിയനായ പുത്രന്റെ മടങ്ങിവരവ് അല്ലായിരുന്നു മറിച്ച് ഇത് ഒരു നിഗളിയായ മകന്റെ മടങ്ങിവരവ് ആയിരുന്നു.
ദൈവം ദാവീദിനോടു പറഞ്ഞു അവന്റെ അവകാശി ശലോമോന് ആയിരിക്കും, എന്നാല്‍ യോവാബും മറ്റെല്ലാവരും ചിന്തിച്ചു അത് അബ്ശാലോം ആയിരിക്കുമെന്നാണ്. യിസ്രായേലിന്റെ സിംഹാസനത്തിന്റെ അവകാശി ദൂരെ ഒരു സംസ്ഥാനത്തിനകത്ത് മറഞ്ഞിരിക്കുന്നു എന്നകാര്യം യോവാബിനെ ആകുലനാക്കി. അവന് ദാവീദുമായി നിരപ്പ് പ്രാപിച്ച് തന്റെ കൊട്ടാരത്തില്‍ ആയിരിക്കണമെന്ന് യോവാബ് ആഗ്രഹിച്ചു, അതുകൊണ്ട് അബ്ശാലോമിനോട് ക്ഷമിക്കുവാന്‍ ദാവീദിനെ അനുനയിപ്പിക്കുവാനായി അവന് ഒരു പദ്ധതി വിഭാവനം ചെയ്തു.
യോവാബ് ഒരു കൌശലക്കാരനും വിശ്വസിക്കുവാന്‍ പറ്റാത്തതുമായ ഒരു മനുഷ്യനാണ്, എന്നാല്‍ അവന്റെ മക്കളെ പോലെ, ദാവീദിന് തന്നെത്തന്നെ ആ മനുഷ്യനുമായി ഇടപാട് നടത്തുവാന്‍ വേണ്ടി കൊണ്ടുവരുവാന്‍ കഴിയുമായിരുന്നില്ല. നേതൃത്വത്തിലുള്ള ദാവീദിന്റെ ഒരു ബലഹീനത വിശ്വസിക്കുവാന്‍ കൊള്ളാത്തവരെ അധികാരത്തില്‍ വിടുന്നു എന്നുള്ളതായിരുന്നു.
എന്നാല്‍ രാജാവ്: അവന് തന്റെ വീട്ടിലേക്കു പോകട്ടെ;എന്റെ മുഖം അവന് കാണരുത് എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടില്‍ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല. (2 ശമുവേല്‍ 14:24).
ദാവീദ് അപ്പോഴും അബ്ശാലോമിനോടുള്ള ബന്ധത്തില്‍ വികാരങ്ങള്‍ കൂട്ടികലര്‍ത്തി. തന്റെ മകനോട് ക്ഷമിക്കുവാന്‍ ദാവീദ് ഔദ്യോഗീകമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചു, എന്നാല്‍ അവന് തന്റെ മകനോട് വ്യക്തിപരമായി ക്ഷമിക്കുവാനും ആ ബന്ധം പുനസ്ഥാപിക്കുവാനും തയ്യാറല്ലായിരുന്നു.
മാതാപിതാക്കള്‍ ആരംഭംമുതല്‍ ശരിയായി ശിക്ഷണം നല്‍കിയില്ലെങ്കില്‍, "കര്ശനത്തിന്റെ" പേരില്‍ അധികമായി പകരം കൊടുക്കുവാനുള്ള ഒരു പ്രവണത അവര്‍ക്കുണ്ടാകും. ഇത് പലപ്പോഴും മക്കളെ ഉഗ്രകോപത്തിലേക്ക് പ്രകോപിപ്പിക്കുന്നു (എഫെസ്യര്‍ 6:4) മാത്രമല്ല മാതാപിതാക്കളും മക്കളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്യുന്നു.
അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാര്‍ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു;അവള് സൌന്ദര്യം ഉള്ള സ്ത്രീയായിരുന്നു. (2 ശമുവേല്‍ 14:27).
അബ്ശാലോം തന്റെ സഹോദരിയായ താമാറിനെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ഇത് കാണിക്കുന്നു - അവന് തന്റെ മകള്‍ക്ക് അവളുടെ പേരിട്ടു, തന്റെ തെറ്റായ സഹോദരിയായ താമാറിനെ അനുസ്മരിച്ചുകൊണ്ട് അവന്റെ ഒരു മകള്‍ക്ക് ആ പേര് തന്നെയിട്ടു.
എന്നില്‍ കുറ്റം ഉണ്ടെങ്കില്‍ അവന് എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു. (2 ശമുവേല്‍ 14:32).
ഈ വാചകങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് അബ്ശാലോം ചെയ്ത കാര്യത്തെക്കുറിച്ച് അവനു പൂര്‍ണ്ണമായ ന്യായീകരണം ഉണ്ടായിരുന്നു എന്നതാണ്. സ്വയ-നീതികരണം ഒരിക്കലും മാനസാന്തരമല്ല.
യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നു വസ്തുത അറിയിച്ചു; അവന് അബ്ശാലോമിനെ വിളിപ്പിച്ചു; അവന് രാജാവിന്റെ അടുക്കല്‍ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു. (2 ശമുവേല്‍ 14:33).
തെറ്റിനെ കുറിച്ച് ഒരുതരത്തിലും മാനസാന്തരമോ അഥവാ തീരുമാനങ്ങളോ ഇല്ലാതെതന്നെ ദാവീദ് അബ്ശാലോമിനു ക്ഷമ നല്കി. ഇതിന്റെ വില ദാവീദ് വഹിക്കണമായിരുന്നു. ഇതൊരു മുടിയനായ പുത്രന്റെ മടങ്ങിവരവ് അല്ലായിരുന്നു മറിച്ച് ഇത് ഒരു നിഗളിയായ മകന്റെ മടങ്ങിവരവ് ആയിരുന്നു.
Chapters