അനന്തരം ദാവീദ്: ഞാൻ ഒരു ദിവസം ശൗലിന്റെ കൈയാൽ നശിക്കേയുള്ളൂ; ഫെലിസ്ത്യരുടെ ദേശത്തിലേക്ക് ഓടിപ്പോകയല്ലാതെ എനിക്കു വേറേ നിവൃത്തിയില്ല; ശൗൽ അപ്പോൾ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാൻ അവന്റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകും എന്നു മനസ്സിൽ നിശ്ചയിച്ചു. (1 ശമുവേല്‍ 27:1).
ദാവീദ് ഒരിക്കലും ഇത് ഉറക്കെ പറഞ്ഞതല്ലായിരിക്കാം; അവന് ഇത് മറ്റുള്ള ആരോടുംതന്നെ പറഞ്ഞതും ആയിരിക്കില്ല; അവന് അത് ദൈവത്തോടും പറഞ്ഞത് അല്ലായിരുന്നു. എന്നാല്‍ ദാവീദ് തന്റെ ഹൃദയത്തില്‍ ഇത് പറഞ്ഞു. നാം നമ്മുടെ ഹൃദയത്തില്‍ ചിന്തിക്കുന്നതിനു നമ്മുടെ ചിന്തകളെ, നമ്മുടെ പ്രവര്‍ത്തിയെ, അതുപോലെ നമ്മുടെ എല്ലാ ഭാവിയേയും രൂപപ്പെടുത്തുവാന്‍ യായ ശക്തിയുള്ളതാണ്.
നിരാശയും വിദ്വേഷവും വാഗ്ദത്ത ദേശം മറന്നു ഫെലിസ്ത്യരുടെ അടുക്കലേക്കു പോകുവാന്‍ ദാവീദിനെ പ്രേരിപ്പിച്ചു.
അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറു പേരും ഗത്ത്രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു. യിസ്രെയേൽക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ പാർത്തു. (1 ശമുവേല്‍ 27:2-3).
വിഷണ്ണതയുടേയും ആശയറ്റതുമായ ദാവീദിന്റെ മനസ്സ് അവനെ മാത്രമല്ല ബാധിച്ചത്; പിന്നെയോ അവന് മറ്റു അറുന്നൂറു പുരുഷന്മാരേയും അവരുടെ കുടുംബങ്ങളേയും വാഗ്ദത്ത ദേശത്തുനിന്നും യിസ്രായേലിന്റെ ദൈവത്തില്‍ വിശ്വാസമില്ലാത്ത ആളുകളുള്ള ദേശത്ത് ചെന്നു പാര്‍ക്കുവാനായി നയിച്ചുകൊണ്ടുപോയി. അത് മാത്രമല്ല ദാവീദിന്റെ കുടുംബത്തിലുള്ളവരും ഈ തീരുമാനത്താല്‍ വല്ലാതെ പ്രയസപ്പെടുവാന് ഇടയായി കാരണം ദാവീദിന്റെ ഭാര്യമാരായ അഹിനോവം, അബിഗയില്‍ എന്നിവരും അവനോടുകൂടെ ഉണ്ടായിരുന്നു.
ആഖീശ് അന്നുതന്നെ അവന് സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ട് സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്കുള്ളതായിരിക്കുന്നു. (1 ശമുവേല്‍ 27:6).
1 ശമുവേല്‍ 21:10-15 വരെയുള്ള ഭാഗത്ത് ദാവീദിനെ സ്വീകരിക്കാതിരുന്ന ആഖീശ് ഈ പ്രാവശ്യം അവനെ രണ്ടു കാരണങ്ങളാല്‍ സ്വീകരിക്കുന്നു.
1. ദാവീദും ആഖീശും ശൌല്‍ എന്ന ഒരേ ശത്രുവിനെ കൈകാര്യം ചെയ്യണമെന്നത് ഇപ്പോള്‍ വ്യക്തമാണ്. പൊതുവായ ഒരു ശത്രു പലപ്പോഴും ആളുകളെ ഒന്നിപ്പിക്കും.
2. ആഖീശിനു കൂലിപട്ടാളക്കാരായി ഉപയോഗിക്കുവാന്‍ വേണ്ടി ദാവീദ് പോരാളികളായ 600 പുരുഷന്മാരെ കൊണ്ടുവന്നു.
ദാവീദ് ഒരിക്കലും ഇത് ഉറക്കെ പറഞ്ഞതല്ലായിരിക്കാം; അവന് ഇത് മറ്റുള്ള ആരോടുംതന്നെ പറഞ്ഞതും ആയിരിക്കില്ല; അവന് അത് ദൈവത്തോടും പറഞ്ഞത് അല്ലായിരുന്നു. എന്നാല്‍ ദാവീദ് തന്റെ ഹൃദയത്തില്‍ ഇത് പറഞ്ഞു. നാം നമ്മുടെ ഹൃദയത്തില്‍ ചിന്തിക്കുന്നതിനു നമ്മുടെ ചിന്തകളെ, നമ്മുടെ പ്രവര്‍ത്തിയെ, അതുപോലെ നമ്മുടെ എല്ലാ ഭാവിയേയും രൂപപ്പെടുത്തുവാന്‍ യായ ശക്തിയുള്ളതാണ്.
നിരാശയും വിദ്വേഷവും വാഗ്ദത്ത ദേശം മറന്നു ഫെലിസ്ത്യരുടെ അടുക്കലേക്കു പോകുവാന്‍ ദാവീദിനെ പ്രേരിപ്പിച്ചു.
അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറു പേരും ഗത്ത്രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു. യിസ്രെയേൽക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ പാർത്തു. (1 ശമുവേല്‍ 27:2-3).
വിഷണ്ണതയുടേയും ആശയറ്റതുമായ ദാവീദിന്റെ മനസ്സ് അവനെ മാത്രമല്ല ബാധിച്ചത്; പിന്നെയോ അവന് മറ്റു അറുന്നൂറു പുരുഷന്മാരേയും അവരുടെ കുടുംബങ്ങളേയും വാഗ്ദത്ത ദേശത്തുനിന്നും യിസ്രായേലിന്റെ ദൈവത്തില്‍ വിശ്വാസമില്ലാത്ത ആളുകളുള്ള ദേശത്ത് ചെന്നു പാര്‍ക്കുവാനായി നയിച്ചുകൊണ്ടുപോയി. അത് മാത്രമല്ല ദാവീദിന്റെ കുടുംബത്തിലുള്ളവരും ഈ തീരുമാനത്താല്‍ വല്ലാതെ പ്രയസപ്പെടുവാന് ഇടയായി കാരണം ദാവീദിന്റെ ഭാര്യമാരായ അഹിനോവം, അബിഗയില്‍ എന്നിവരും അവനോടുകൂടെ ഉണ്ടായിരുന്നു.
ആഖീശ് അന്നുതന്നെ അവന് സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ട് സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്കുള്ളതായിരിക്കുന്നു. (1 ശമുവേല്‍ 27:6).
1 ശമുവേല്‍ 21:10-15 വരെയുള്ള ഭാഗത്ത് ദാവീദിനെ സ്വീകരിക്കാതിരുന്ന ആഖീശ് ഈ പ്രാവശ്യം അവനെ രണ്ടു കാരണങ്ങളാല്‍ സ്വീകരിക്കുന്നു.
1. ദാവീദും ആഖീശും ശൌല്‍ എന്ന ഒരേ ശത്രുവിനെ കൈകാര്യം ചെയ്യണമെന്നത് ഇപ്പോള്‍ വ്യക്തമാണ്. പൊതുവായ ഒരു ശത്രു പലപ്പോഴും ആളുകളെ ഒന്നിപ്പിക്കും.
2. ആഖീശിനു കൂലിപട്ടാളക്കാരായി ഉപയോഗിക്കുവാന്‍ വേണ്ടി ദാവീദ് പോരാളികളായ 600 പുരുഷന്മാരെ കൊണ്ടുവന്നു.
Chapters