അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ട് പത്താം മാസം പത്താം തിയ്യതി, ബാബിലോൺ രാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്ന് പാളയം ഇറങ്ങി; അതിനെ ഉപരോധിക്കയും ചെയ്തു. (2 രാജാക്കന്മാര് 25:1).
ആ കാലങ്ങളില്‍, പട്ടണങ്ങള്‍ എല്ലാം പലപ്പോഴും മതിലുകളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുമ്പോള്, മതിലുകള്‍ ഉപരോധിക്കുക എന്ന തന്ത്രം കയ്യേറ്റം നടത്തുവാനായി നെബുഖദ്നേസര്‍ പ്രയോഗിച്ചു. ഉദ്ദേശം ഇതായിരുന്നു, ഒരു പട്ടണത്തെ വളഞ്ഞ് ഉപരോധിക്കുക, പട്ടണത്തില്‍ നിന്നും പുറത്തേക്കുള്ളതും പട്ടണത്തിനു അകത്തേക്കുള്ളതുമായ സകല വ്യവസായങ്ങളും നിര്‍ത്തുക, അങ്ങനെ ഒടുവില്‍ അതിലെ ആളുകള്‍ പട്ടിണിയാകുകയും അവര്‍ കീഴടങ്ങുകയും ചെയ്യും.
എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരിഹോ സമഭൂമിയിൽവെച്ച് അവനോടൊപ്പം എത്തി; അവന്റെ സൈന്യമെല്ലാം അവനെ വിട്ട് ചിതറിപ്പോയി. (2 രാജാക്കന്മാര് 25:5).
ഈ സ്ഥലം യെരുശലേമില്‍ നിന്നും നല്ല ദൂരമുള്ള സ്ഥലമായിരുന്നു. തന്റെ പദ്ധതികള്‍ ഫലപ്രദമാണെന്നും യിരെമ്യാവിനെ പോലെയുള്ള പ്രവാചകന്മാര് പ്രവചിച്ച വരാന്‍പോകുന്ന കോപത്തില്‍ നിന്നും താന്‍ രക്ഷപെട്ടെന്നും സിദക്കിയാവ് വിശ്വസിച്ചിരിക്കുവാനാണ് സാദ്ധ്യത. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവവചനം കൃത്യമാണെന്ന് തെളിയിക്കപ്പെട്ടു, മാത്രമല്ല യെരിഹോ സമഭൂമിയില്‍വെച്ച് അവന് പിടിക്കപ്പെട്ടു.
അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ച് ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി. (2 രാജാക്കന്മാര് 25:7).
സിദെക്കിയാ രാജാവ് കണ്ട അവസാനത്തെ കാഴ്ച തന്റെ സ്വന്തം ആണ്മക്കളുടെ മരണമായിരുന്നു, അതിനുശേഷം തന്റെ ശിഷ്ടകാലം താന്‍ അന്ധകാരത്തില്‍ കഴിയേണ്ടതായി വന്നു.
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യം യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകൾ ഇടിച്ചുകളഞ്ഞു. (2 രാജാക്കന്മാര് 25:10).
യെരുശലേം പട്ടണത്തിനു അതിന്റെ ഭൌതീക പ്രതിരോധം നഷ്ടമായി, അതിന്റെ അര്‍ത്ഥം അതില്‍ വസിക്കുന്നവര്‍ ആരും സുരക്ഷിതരല്ല എന്നാണ്. സംരക്ഷണവും സുരക്ഷിതത്വവും കൊടുക്കുവാന്‍ കഴിയുമെന്ന് വിശ്വസിക്കുവാന്‍ പറ്റാത്ത ഒരു സ്ഥലമായി യെരുശലേം മാറി. നെഹമ്യാവിന്റെ കാലംവരെ പട്ടണത്തിന്റെ മതിലുകള്‍ പുതുക്കിപണിയാതെ കിടന്നു, പ്രവാസത്തില്‍ നിന്നും മടങ്ങിവരുന്ന ആളുകളാണ് അവ പുതുക്കി പണിയുന്നത്.
ആ കാലങ്ങളില്‍, പട്ടണങ്ങള്‍ എല്ലാം പലപ്പോഴും മതിലുകളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുമ്പോള്, മതിലുകള്‍ ഉപരോധിക്കുക എന്ന തന്ത്രം കയ്യേറ്റം നടത്തുവാനായി നെബുഖദ്നേസര്‍ പ്രയോഗിച്ചു. ഉദ്ദേശം ഇതായിരുന്നു, ഒരു പട്ടണത്തെ വളഞ്ഞ് ഉപരോധിക്കുക, പട്ടണത്തില്‍ നിന്നും പുറത്തേക്കുള്ളതും പട്ടണത്തിനു അകത്തേക്കുള്ളതുമായ സകല വ്യവസായങ്ങളും നിര്‍ത്തുക, അങ്ങനെ ഒടുവില്‍ അതിലെ ആളുകള്‍ പട്ടിണിയാകുകയും അവര്‍ കീഴടങ്ങുകയും ചെയ്യും.
എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരിഹോ സമഭൂമിയിൽവെച്ച് അവനോടൊപ്പം എത്തി; അവന്റെ സൈന്യമെല്ലാം അവനെ വിട്ട് ചിതറിപ്പോയി. (2 രാജാക്കന്മാര് 25:5).
ഈ സ്ഥലം യെരുശലേമില്‍ നിന്നും നല്ല ദൂരമുള്ള സ്ഥലമായിരുന്നു. തന്റെ പദ്ധതികള്‍ ഫലപ്രദമാണെന്നും യിരെമ്യാവിനെ പോലെയുള്ള പ്രവാചകന്മാര് പ്രവചിച്ച വരാന്‍പോകുന്ന കോപത്തില്‍ നിന്നും താന്‍ രക്ഷപെട്ടെന്നും സിദക്കിയാവ് വിശ്വസിച്ചിരിക്കുവാനാണ് സാദ്ധ്യത. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവവചനം കൃത്യമാണെന്ന് തെളിയിക്കപ്പെട്ടു, മാത്രമല്ല യെരിഹോ സമഭൂമിയില്‍വെച്ച് അവന് പിടിക്കപ്പെട്ടു.
അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ച് ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി. (2 രാജാക്കന്മാര് 25:7).
സിദെക്കിയാ രാജാവ് കണ്ട അവസാനത്തെ കാഴ്ച തന്റെ സ്വന്തം ആണ്മക്കളുടെ മരണമായിരുന്നു, അതിനുശേഷം തന്റെ ശിഷ്ടകാലം താന്‍ അന്ധകാരത്തില്‍ കഴിയേണ്ടതായി വന്നു.
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യം യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകൾ ഇടിച്ചുകളഞ്ഞു. (2 രാജാക്കന്മാര് 25:10).
യെരുശലേം പട്ടണത്തിനു അതിന്റെ ഭൌതീക പ്രതിരോധം നഷ്ടമായി, അതിന്റെ അര്‍ത്ഥം അതില്‍ വസിക്കുന്നവര്‍ ആരും സുരക്ഷിതരല്ല എന്നാണ്. സംരക്ഷണവും സുരക്ഷിതത്വവും കൊടുക്കുവാന്‍ കഴിയുമെന്ന് വിശ്വസിക്കുവാന്‍ പറ്റാത്ത ഒരു സ്ഥലമായി യെരുശലേം മാറി. നെഹമ്യാവിന്റെ കാലംവരെ പട്ടണത്തിന്റെ മതിലുകള്‍ പുതുക്കിപണിയാതെ കിടന്നു, പ്രവാസത്തില്‍ നിന്നും മടങ്ങിവരുന്ന ആളുകളാണ് അവ പുതുക്കി പണിയുന്നത്.
Chapters