4 ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവ് പോയി. 5 ദൂതന്മാർ മടങ്ങി വന്നാറെ അവൻ അവരോട്: നിങ്ങൾ മടങ്ങിവന്നത് എന്ത് എന്നു ചോദിച്ചു? (2 രാജാക്കന്മാര് 1:4-5).
അപരിചിതനായ ഒരു വ്യക്തി മടങ്ങിപോകുവാന്‍ പറഞ്ഞതുനിമിത്തം തങ്ങളുടെ രാജകീയ കര്‍ത്തവ്യത്തില്‍ നിന്നും പിന്മാറി തിരികെപോകുന്നത് രാജാവ് അയച്ച ഉദ്യോഗസ്ഥനെ സംബന്ധിച്ചു വിവേകപരമായ കാര്യമല്ലായിരുന്നു. നിഗൂഢമായ ഈ വ്യക്തി ആരായിരുന്നു എന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു അറിവും ഇല്ലായിരുന്നുവെങ്കിലും, യിസ്രായേലിലെ ജനങ്ങള്‍ പ്രവാചകനായ ഏലിയാവിനെ അനുസരിക്കുവാന്‍ കടപ്പെട്ടിരുന്നു കാരണം അവരെ അത് ചെയ്യുവാന്‍ നിര്‍ബന്ധിച്ച ശക്തമായ ഒരു ആത്മീക സാന്നിധ്യം അവന്റെമേല്‍ ഉണ്ടായിരുന്നു. അവര്‍ പെട്ടെന്ന് മടങ്ങിവന്നതില്‍ അഹസ്യാവും ആശ്ചര്യപ്പെട്ടു.
അവൻ അവരോട്: നിങ്ങളെ എതിരേറ്റുവന്ന് ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്ത് എന്നു ചോദിച്ചു. അവൻ രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്ന് അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവുതന്നെ എന്ന് അവൻ പറഞ്ഞു. (2 രാജാക്കന്മാര് 1:7-8).
പ്രവാചകനായ എലിയാവാണ് ഈ വാക്കുകള്‍ പറഞ്ഞ ആ വ്യക്തി എന്ന ശക്തമായ ഒരു അവബോധം അഹസ്യാവിനു ഉണ്ടായിരുന്നു. അവര്‍ കണ്ട വ്യക്തിയുടെ വേഷവിധാനം വിവരിക്കുമ്പോള്‍, രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്ന് അവർ അവനോടു പറഞ്ഞു, അപ്പോള്‍ അഹസ്യാവിന്റെ സംശയം സ്ഥിരീകരിക്കപ്പെട്ടു.
അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും. (2 രാജാക്കന്മാര് 1:16).
അവനെക്കുറിച്ചു അന്വേഷിക്കുവാന്‍ അഹസ്യാവ് ബാല്സെബൂബിലേക്ക് അയച്ച പുരുഷന്മാരോട് ഏലിയാവ് പറഞ്ഞത് ഇതേ വാക്കുകളായിരുന്നു. അഹസ്യാവിനു ദൈവത്തിന്റെ സന്ദേശം ആദ്യം കേള്‍ക്കുവാന്‍ മനസ്സില്ലായിരുന്നതുകൊണ്ട്, ദൈവത്തിന്റെ സന്ദേശത്തിനു മാറ്റം വന്നുവെന്ന് അതിനര്‍ത്ഥമില്ല.
ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരംതന്നെ അവൻ മരിച്ചുപോയി; അവനു മകനില്ലായ്കകൊണ്ട് അവനു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി. (2 രാജാക്കന്മാര് 1:17).
ഈ സംഭവവിവരണത്തില്‍ കാര്യങ്ങള്‍ കുറച്ചു സങ്കീര്‍ണ്ണമാകുവാന്‍ തുടങ്ങുന്നത് ഇവിടെയാണ് കാരണം ആ സമയത്തെ യെഹൂദാ രാജാവിന്റെ പേര് യെഹോരാം എന്നായിരുന്നു (യെഹോശാഫാത്തിന്റെ മകന്).
അപരിചിതനായ ഒരു വ്യക്തി മടങ്ങിപോകുവാന്‍ പറഞ്ഞതുനിമിത്തം തങ്ങളുടെ രാജകീയ കര്‍ത്തവ്യത്തില്‍ നിന്നും പിന്മാറി തിരികെപോകുന്നത് രാജാവ് അയച്ച ഉദ്യോഗസ്ഥനെ സംബന്ധിച്ചു വിവേകപരമായ കാര്യമല്ലായിരുന്നു. നിഗൂഢമായ ഈ വ്യക്തി ആരായിരുന്നു എന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു അറിവും ഇല്ലായിരുന്നുവെങ്കിലും, യിസ്രായേലിലെ ജനങ്ങള്‍ പ്രവാചകനായ ഏലിയാവിനെ അനുസരിക്കുവാന്‍ കടപ്പെട്ടിരുന്നു കാരണം അവരെ അത് ചെയ്യുവാന്‍ നിര്‍ബന്ധിച്ച ശക്തമായ ഒരു ആത്മീക സാന്നിധ്യം അവന്റെമേല്‍ ഉണ്ടായിരുന്നു. അവര്‍ പെട്ടെന്ന് മടങ്ങിവന്നതില്‍ അഹസ്യാവും ആശ്ചര്യപ്പെട്ടു.
അവൻ അവരോട്: നിങ്ങളെ എതിരേറ്റുവന്ന് ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്ത് എന്നു ചോദിച്ചു. അവൻ രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്ന് അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവുതന്നെ എന്ന് അവൻ പറഞ്ഞു. (2 രാജാക്കന്മാര് 1:7-8).
പ്രവാചകനായ എലിയാവാണ് ഈ വാക്കുകള്‍ പറഞ്ഞ ആ വ്യക്തി എന്ന ശക്തമായ ഒരു അവബോധം അഹസ്യാവിനു ഉണ്ടായിരുന്നു. അവര്‍ കണ്ട വ്യക്തിയുടെ വേഷവിധാനം വിവരിക്കുമ്പോള്‍, രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്ന് അവർ അവനോടു പറഞ്ഞു, അപ്പോള്‍ അഹസ്യാവിന്റെ സംശയം സ്ഥിരീകരിക്കപ്പെട്ടു.
അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും. (2 രാജാക്കന്മാര് 1:16).
അവനെക്കുറിച്ചു അന്വേഷിക്കുവാന്‍ അഹസ്യാവ് ബാല്സെബൂബിലേക്ക് അയച്ച പുരുഷന്മാരോട് ഏലിയാവ് പറഞ്ഞത് ഇതേ വാക്കുകളായിരുന്നു. അഹസ്യാവിനു ദൈവത്തിന്റെ സന്ദേശം ആദ്യം കേള്‍ക്കുവാന്‍ മനസ്സില്ലായിരുന്നതുകൊണ്ട്, ദൈവത്തിന്റെ സന്ദേശത്തിനു മാറ്റം വന്നുവെന്ന് അതിനര്‍ത്ഥമില്ല.
ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരംതന്നെ അവൻ മരിച്ചുപോയി; അവനു മകനില്ലായ്കകൊണ്ട് അവനു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി. (2 രാജാക്കന്മാര് 1:17).
ഈ സംഭവവിവരണത്തില്‍ കാര്യങ്ങള്‍ കുറച്ചു സങ്കീര്‍ണ്ണമാകുവാന്‍ തുടങ്ങുന്നത് ഇവിടെയാണ് കാരണം ആ സമയത്തെ യെഹൂദാ രാജാവിന്റെ പേര് യെഹോരാം എന്നായിരുന്നു (യെഹോശാഫാത്തിന്റെ മകന്).
Chapters